മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേശിയ തലത്തിലും അന്തര്‍ ദേശിയ തലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരു മാസം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സുബൈറിന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് സുബൈറിനെയും പ്രകീത് സിൻഹയേയും സാധ്യതാ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.